Thursday, 23 July 2015

പാര¼ര്യം

പാര¼ര്യം


കവിതയിൽ
എനിക്കുള്ള
പാര¼ര്യം
ഇതാണ്‌.
 അപ്പൻ
വിയർപ്പുകൊണ്ടും
അമ്മ
കല്ലടൂപ്പിനരികിലും
നിരന്തരം
കവിത എഴുതികൊണ്ടേയിരുന്നു.
ചേറും
ചോരയും
മണക്കുന്ന
കവിതകൾ.
അവരുടെ കവിത
രുചിചും പിന്നെ
ഭുജിച്ചുമാണ്‌
ഏന്നിലെ കവിത്വമുണർന്നത്.


No comments:

Post a Comment